ഒടുവില്‍ അവന്‍ വരുന്നു നമ്മുടെ നാട്ടില്‍
ഹോളിവുഡ് സിനിമകളിലൂടെ പേടിപ്പെടുത്തിയ അനാകോണ്ട പാന്പുകൾ നമ്മുടെ തലസ്ഥാനത്തേക്കു വരുന്നു. പൂർണ വളർച്ചയെത്തിയ അനാകോണ്ടയ്ക്ക് 30 അടി നീളവും 250 കിലോഗ്റാം തൂക്കവും ഉണ്ടായിരിക്കും.
വെള്ളത്തിനടിയില്‍നിന്നും കുറ്റിക്കാടിനിടയില്‍ നിന്നും ചടുലവേഗത്തിലെത്തി മനുഷ്യരെ ആക്റമിക്കുന്ന ചിത്റമാണ് അനാകോണ്ടയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലുണരുന്നത്. ഇനിയെന്തായാലും കൗതുകം നിറച്ച കണ്ണുകളുമായി അനാകോണ്ടകളെ നേരിട്ട് കാണാം. ആറ് അനാകോണ്ടകൾ ആറു മാസത്തിനുള്ളിൽ മൃഗശാലയിലെത്തും. അതോടെ ഇന്ത്യയിൽ അനാകോണ്ടയുള്ള രണ്ടാമത്തെ മൃഗശാല എന്ന പദവിയും നമ്മുടെ മൃഗശാലയ്ക്കു സ്വന്തമാകും. ഇപ്പോൾ മൈസൂർ മൃഗശാലയിൽ മാത്റമാണ് അനാകോണ്ടയുള്ളത്.
ശ്റീലങ്കയിലെ ദഹിവാല മൃഗശാലയിൽ നിന്നാണ് അനാകോണ്ടകളെ കൊണ്ടു വരുന്നത്. ഒരു ആണും അഞ്ചു പെൺ അനാകോണ്ടകളേയുമാണ് കൊണ്ടുവരിക. ഇതിനായുള്ള ചർച്ചകൾ നടന്നു വരുന്നു. അനാകോണ്ടയുടെ ജീവിത രീതികളും മറ്റും നിരീക്ഷിച്ചു പഠിക്കുന്നതിന് തിരുവനന്തപുരത്തു നിന്നും ഒരു സംഘം ദഹിവാലയിലേക്കോ മൈസൂരിലേക്കോ ഉടനെ തന്നെ പോകും. കൂറ്റൻ അനാകോണ്ടയെ അല്ല ശ്റീലങ്കയിൽ നിന്നും കടൽ കടത്തി കൊണ്ടു വരുന്നത്. അനാകോണ്ടയുടെ കുഞ്ഞുങ്ങളെയാണ് കൊണ്ടു വരുന്നത്. അനാകോണ്ടകളെ പാർപ്പിക്കുന്നതിനായി പ്റത്യേക കൂട് ഉടൻ തന്നെ മൃഗശാലയിൽ സജ്ജമാക്കും.
മൈസൂറിലേക്ക്കഴിഞ്ഞ വർഷം അനാകോണ്ടയെ കൊന്നു വന്നതും ശ്റീലങ്കയിൽ നിന്നായിരുന്നു. അഞ്ച് അനാകോണ്ട കുഞ്ഞുങ്ങളെയാണ് മൈസൂറിൽ കഴിഞ്ഞ വർഷം എത്തിച്ചിരുന്നത്. അതിൽ ഒരെണ്ണം പിന്നീട് ചത്തു. ശ്റീലങ്കയിലെ മൃഗശാല അധികാരികൾ അനാകോണ്ടകളെ കൈമാറാൻ ഇങ്ങോട്ടു താത്പര്യം പ്റകടിപ്പിക്കുകയായിരുന്നുവ െന്ന് മൃഗശാല ഡയറക്ടർ ഉപേന്ദ്റ വർമ്മ പറഞ്ഞു. പകരം മറ്റ് മൃഗങ്ങളെ കൈമാറണമെന്നാണ് ശ്റീലങ്കയിലെ മൃഗശാല അധികൃതർ മുന്നോട്ടു വച്ചിരിക്കുന്ന ഡിമാന്റ്. അനാകോണ്ടയ്ക്കു പകരമായി സിംഹങ്ങളെ വേണമെന്ന ആവശ്യമാണ് ഇപ്പോഴുള്ളത് എന്നാണറിയുന്നത്.
അനാകോണ്ടയെഎത്തിക്കണമെങ്കിൽ സൂ അതോറിട്ടി ഓഫ് ഇന്ത്യ, വിദേശകാര്യ വകുപ്പ്, കേന്ദ്റ മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ അനുവാദം കൂടി വേണം. അതിനായി മൃഗശാല ഡയറക്ടർ കത്ത് അയച്ചിട്ടുണ്ട്. അനുവാദം കിട്ടിലാലുടൻ അനാകോണ്ടകളെ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും.
ഹോളിവുഡ് സിനിമകളിലൂടെ പേടിപ്പെടുത്തിയ അനാകോണ്ട പാന്പുകൾ നമ്മുടെ തലസ്ഥാനത്തേക്കു വരുന്നു. പൂർണ വളർച്ചയെത്തിയ അനാകോണ്ടയ്ക്ക് 30 അടി നീളവും 250 കിലോഗ്റാം തൂക്കവും ഉണ്ടായിരിക്കും.
വെള്ളത്തിനടിയില്‍നിന്നും കുറ്റിക്കാടിനിടയില്‍ നിന്നും ചടുലവേഗത്തിലെത്തി മനുഷ്യരെ ആക്റമിക്കുന്ന ചിത്റമാണ് അനാകോണ്ടയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലുണരുന്നത്. ഇനിയെന്തായാലും കൗതുകം നിറച്ച കണ്ണുകളുമായി അനാകോണ്ടകളെ നേരിട്ട് കാണാം. ആറ് അനാകോണ്ടകൾ ആറു മാസത്തിനുള്ളിൽ മൃഗശാലയിലെത്തും. അതോടെ ഇന്ത്യയിൽ അനാകോണ്ടയുള്ള രണ്ടാമത്തെ മൃഗശാല എന്ന പദവിയും നമ്മുടെ മൃഗശാലയ്ക്കു സ്വന്തമാകും. ഇപ്പോൾ മൈസൂർ മൃഗശാലയിൽ മാത്റമാണ് അനാകോണ്ടയുള്ളത്.
ശ്റീലങ്കയിലെ ദഹിവാല മൃഗശാലയിൽ നിന്നാണ് അനാകോണ്ടകളെ കൊണ്ടു വരുന്നത്. ഒരു ആണും അഞ്ചു പെൺ അനാകോണ്ടകളേയുമാണ് കൊണ്ടുവരിക. ഇതിനായുള്ള ചർച്ചകൾ നടന്നു വരുന്നു. അനാകോണ്ടയുടെ ജീവിത രീതികളും മറ്റും നിരീക്ഷിച്ചു പഠിക്കുന്നതിന് തിരുവനന്തപുരത്തു നിന്നും ഒരു സംഘം ദഹിവാലയിലേക്കോ മൈസൂരിലേക്കോ ഉടനെ തന്നെ പോകും. കൂറ്റൻ അനാകോണ്ടയെ അല്ല ശ്റീലങ്കയിൽ നിന്നും കടൽ കടത്തി കൊണ്ടു വരുന്നത്. അനാകോണ്ടയുടെ കുഞ്ഞുങ്ങളെയാണ് കൊണ്ടു വരുന്നത്. അനാകോണ്ടകളെ പാർപ്പിക്കുന്നതിനായി പ്റത്യേക കൂട് ഉടൻ തന്നെ മൃഗശാലയിൽ സജ്ജമാക്കും.
മൈസൂറിലേക്ക്കഴിഞ്ഞ വർഷം അനാകോണ്ടയെ കൊന്നു വന്നതും ശ്റീലങ്കയിൽ നിന്നായിരുന്നു. അഞ്ച് അനാകോണ്ട കുഞ്ഞുങ്ങളെയാണ് മൈസൂറിൽ കഴിഞ്ഞ വർഷം എത്തിച്ചിരുന്നത്. അതിൽ ഒരെണ്ണം പിന്നീട് ചത്തു. ശ്റീലങ്കയിലെ മൃഗശാല അധികാരികൾ അനാകോണ്ടകളെ കൈമാറാൻ ഇങ്ങോട്ടു താത്പര്യം പ്റകടിപ്പിക്കുകയായിരുന്നുവ
അനാകോണ്ടയെഎത്തിക്കണമെങ്കിൽ
No comments :
Post a Comment